2016 മാർച്ച് 24, വ്യാഴാഴ്‌ച

 
 
 
ദാഹജലം വറ്റി,
നാവുവരണ്ടു,
മരണശയ്യയില്‍
മാനം നോക്കി
മലര്‍ന്നു കിടക്കുമ്പോള്‍
ആകാശ മേഘങ്ങളെ നോക്കി
പെറ്റിട്ടത് ചാപിള്ളയാണെന്ന്
പിറുപിറുത്തിരുന്നു
ഓരോ പുഴയും...
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ